ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label കുരുമുളക്. Show all posts
Showing posts with label കുരുമുളക്. Show all posts

Sunday, May 12, 2013

കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം


രവിയുടെ കാര്ഷികയന്ത്രങ്ങള്

 
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി.

ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.

അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.

ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.

യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.

ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.

രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.


ഡോ. വി. ശ്രീകുമാര്‍


 

Monday, January 9, 2012

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്


കറുത്ത  പൊന്ന് എന്നറിയപ്പെടുന്ന  കുരുമുളക് പണ്ട് മുതലേ പാപ്പിനിശ്ശേരിയില്‍ വ്യാപകമായി  കൃഷി  ചെയ്തിരുന്നു. ഇപ്പോള്‍ പാപ്പിനിശ്ശേരി  പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍   വളരെ  കുറച്ച് സ്ഥലത്ത്  മാത്രമാണ് ഇപ്പോള്‍ കുരുമുളക്  കൃഷിയുള്ളത്. 
കീടരോഗങ്ങളുടെ ആക്രമണം കാരണം കൃഷി നശിച്ചു. അതോടൊപ്പം ഗ്രാമങ്ങള്‍  മാറി  പട്ടണങ്ങളായി  തീര്‍ന്നു, സ്ഥല  പരിമിതി  മൂലം ജനങ്ങള്‍ കുരുമുളക് കൃഷി ഉപേക്ഷിച്ചു. ഇന്ന് വീട്ടാവശ്യത്തിന്  കുരുമുളക്  കടയില്‍  നിന്നും  വാങ്ങേണ്ടി  വരുന്ന  സ്ഥിതിയാണ്. 
ഇതിന്  പരിഹാരമാണ്  കുററി  കുരുമുളക്.  കായ്  തരുന്ന  കുരുമുളക്  ചെടികള്‍ ചട്ടിയില്‍  വളര്‍ത്തിയാല്‍  മതിയാകും.  ഇവയ്ക്ക്  കൂടുതല്‍  സ്ഥലം  ആവശ്യമില്ല  എന്നു  മാത്രമല്ല  തോട്ടത്തില്‍  വെക്കുന്നത്  പൂന്തോട്ടത്തിന്  മോടി  കൂട്ടുകയും ചെയ്യും.  വര്‍ഷം  മുഴുവന്‍  കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും.  കുററി കുരുമുളക് നിലത്തും  കൃഷി  ചെയ്യാം.  പാപ്പിനിശ്ശേരിയുടെ  പടിഞ്ഞാറ്  ഭാഗങ്ങളില്‍ കൃഷിക്ക് സൗകര്യമുണ്ടെങ്കിലും മഴക്കാലത്ത്  വെള്ളം  കെട്ടി  നില്‍ക്കുന്നതിനാല്‍  കുരുമുളക്  കൃഷി  ചെയ്യാറില്ല.  ഇതിനൊക്കെ ഒരു  പരിഹാരമാണ്  ചെടിച്ചട്ടികളില്‍  വളര്‍ത്തുന്ന  കുററി  കുരുമുളക്.

വലിയ  ചെടിച്ചട്ടികളില്‍ മണ്ണും,  ഉണക്കി  പൊടിച്ച  കാലിവളവും  ചേര്‍ത്ത്  വേര്  പിടിപ്പിച്ച  കുരുമുളക്  തണ്ടുകള്‍  നടാം.  ഇങ്ങിനെ  നടുന്ന  കുററി  കുരുമുളകിന്  കൂടുതല്‍  വളം  ആവശ്യമാണ്.

കുററി കുരുമുളക് ചെടികള്‍  നട്ട് ഒരു വര്‍ഷത്തിനകം  വിളവ് തരാന്‍  തുടങ്ങും.  ആദ്യത്തെ  വര്‍ഷം  ഒരു  ചെടിയില്‍  നിന്നും  500 ഗ്രാം  കുരുമുളക്  ലഭിക്കും.  ചെടിച്ചട്ടികളില്‍  നിന്നു  തന്നെ  വീട്ടാവശ്യത്തിനു  വേണ്ട  കുരുമുളക്  ഉണ്ടക്കാവുന്നതാണ്.  ചട്ടിയിലെ  ചെടികള്‍ക്ക്  രണ്ട്  മാസത്തിലൊരിക്കല്‍  2 ഗ്രാം  യൂറിയ,  3 ഗ്രാം  സൂപ്പര്‍  ഫോസ്ഫേററ്,  3 ഗ്രാം  പൊട്ടാഷ്  എന്നിവ  ചേര്‍ത്ത  വള  മിശ്രിതം  ഒരു ടീസ്പൂണ്‍ വീതം  നല്‍കണം.  കാലി  വളം 25 ഗ്രാം എന്നതോതിലും  കടലപിണ്ണാക്കും  വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും  മെയ്  മാസത്തില്‍  നല്‍കുന്നത് കുററി കുരുമുളകിന്റെ  വളര്‍ച്ചയ്ക്ക്  നല്ലതാണ്.

ദിവസേന  നനക്കുന്നത്  തുടക്കത്തില്‍  തിരിയിലെ  മണിപിടിത്തം  കൂട്ടാനും  മണി  കൊഴിച്ചല്‍  കുറക്കാനും  സഹായിക്കും.  കുററി  കുരുമുളക്  ചെടിയില്‍  നിന്നും  വര്‍ഷം  മുഴുവനും  കുരുമുളക്  ലഭിക്കുകയും  അഞ്ച്  വര്‍ഷത്തോളം  നല്ല  വിളവ്  ലഭിക്കുകയും  ചെയ്യും.  പറിക്കാന്‍  ആളെ  ആവശ്യമില്ല. നടാന്‍  അധികം  സ്ഥലം  വേണ്ട,  വള്ളി  പടര്‍ത്താന്‍  മരം  വേണ്ട  എന്നിവയാണ്  പ്രത്യേകതകള്‍.

കുററി  കുരുമുളക് തൈകള്‍  തയ്യാറാക്കാം.               

നന്നായി വിളവ് തരുന്നതും 8 -10  വര്‍ഷത്തോളം പ്രായമുള്ളതുമായ  മാതൃവള്ളിയില്‍  നിന്നാണ്  തൈകള്‍ക്ക്  വേണ്ടിയുള്ള  തലകള്‍  ശേഖരിക്കുന്നത്. 

ഇങ്ങനെ  ശേഖരിച്ച  വള്ളികളില്‍  നിന്നും  3- 5  മുട്ടുള്ള  തണ്ടുകള്‍  പോട്ടിംഗ്  മിശ്രിതം  നിറച്ച പോളിത്തീന്‍  കവറുകളില്‍  നടുന്നു. 

വേരു  പിടിക്കുവാന്‍  30-50  ദിവസം  വേണം.  വേര്  പിടിച്ച  തണ്ടുകള്‍  3  മാസത്തിന്  ശേഷം  ചട്ടിയില്‍  നടാം.

----

കുറ്റിമുല്ല

കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും വളരെ അനുയോജ്യമായ ഒരു പുഷ്പ ചെടിയാണ് ജാസ്മിനം സാമ്പക്ക് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുറ്റിമുല്ല. തമിഴ്നാട് , കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും കുറ്റിമുല്ലപ്പൂവ് ഇപ്പോള്‍ എത്തിച്ചേരുന്നത്. കുറ്റിച്ചെടിയായി വളരുന്നതിനാല്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്താം. ചെടിച്ചട്ടികളിലും ഇവ വളര്‍ത്താവുന്നതാണ്.

മണ്ണും നടീല്‍ സമയവും

വിവിധതരം മണ്ണില്‍ മുല്ല വളര്‍ത്താവുന്നതാണ്. എന്നാല്‍ മണല്‍ കലര്‍ന്ന മണ്ണ്‍, ചുവന്ന മണ്ണ്‍ എന്നിവയാണ് ഉത്തമം. കളിമണ്ണടങ്ങിയ നിലം യോജിച്ചതല്ല. നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മുല്ലകൃഷിക്ക് നല്ലത്.

ജൂണ്‍ - ജൂലൈ മുതല്‍ ഒക്ടോബര്‍ -നവംബര്‍ വരെയുള്ള മാസങ്ങളാണ് മുല്ലകൃഷിക്ക് അനുയോജ്യം.

ഇത്തരം  കുരുമുളക്  ചെടികള്‍  കുററിയായി  വളരുകയും  കൂടുതല്‍  പാര്‍ശ്വ ശിഖരങ്ങള്‍  ഉണ്ടാവുകയും  ചെയ്യും. താങ്ങിന്റെ ആവശ്യമില്ല.  ഇതാണ്  കുററി  കുരുമുളക്  അഥവാ  ബുഷ്  പെപ്പര്‍.

കുരുമുളക്


 IpcpapfIv

imkv{X\maw 
:       ss]¸À ss\{Kw
kkyIpSpw_w       
:       ss]¸tdkntb
P·Øew    
:       C´ybnse ]ÝnaL« {]tZiw                      
        temI¯nse Gähpw ]c¼cmKXamb kpKÔhyRvP\w.
'kpKÔhyRvP\§fpsS cmPmhv' F¶v hntijn¸n¡p¶p. C´ybnse IpcpapfIpXv]mZ\¯nsâ 95 iXam\hpw tIcf¯nsâ kw`mh\. 1498- hmkvtImUKma, tIcf¯n tImgnt¡mSn\Sp¯pÅ Im¸mSv     Xoc¯v F¯nt¨À¶Xv IpcpapfIn BIrjvS\mbn«mWv. Cu hchv ]n¡me¯v C´ybpsS cmjv{SobNcn{Xw Xs¶ Xncp¯n¡pdn¨p.
        Ct´mt\jy, {_koÂ, atejy, aeKmkn dn¸»nIv, Iwt_mUnb, {ioe¦ XpS§nbhbmWv IpcpapfIv IrjnbpÅ aäpcmPy§Ä.  
·         a®pw ImemhØbpw
        DjvWtaJem kkyw. \à NqSpw BÀ{ZXbpÅ A´co£w, hÀ[n¨ ag F¶nh A\pIqeLSI§Ä. XpSÀ¨bmb hcĨ \¶Ã. kap{Z\nc¸n \n¶v 1200 aoäÀ hsc DbcapÅ Øe§fn \¶mbn hfcpw. hf¡pdpÅ a®pw, \ZoXS§fnse F¡Â a®pw, sh«p¡Â a®pw aW IeÀ¶ ]inacmin a®pw Hs¡ \¶v.
·          C\§Ä
        \qdntesd \mS³ C\§Ä, IÃphffn, _me³sIm«, DXnc³sIm«, sNdnbsImSn, IcnapWvS, \mcmbs¡mSn, ImWnb¡mS³, IpXnchmen, sImä\mS³, Icphnem©n, Abv¼ncnb³, Acnhffn, Npae, PocIapWvS, Ipw`s¡mSn, Xpems¡mSn XpS§nbh.  
·         k¦c C\§Ä
C\w
DXv]mZ\£aX (In.{Kmw/ slIvSÀ DW¡ apfIv)
icmicn hnfhv (In.{Kmw/ slIvSÀ DW¡ apfIv)
]¶nbqÀ 1
8800
1242
]¶nbqÀ 2
3313
2570
]¶nbqÀ 3
3269
1953
]¶nbqÀ 4
2443
1277
]¶nbqÀ 5
--
1250
{ioIc
487
23524
ip`Ic
4200
2677
]©an
6528
2828
]u˨an
5356
2333
·         hffn thcp]nSn¸n¡Â
        sN´eIfmWv thcp]nSn¸n¡m³ D]tbmKn¡p¶Xv. s^{_phcn - amÀ¨v amkw A\ptbmPy kabw. hffn cWvSp aq¶p ap«pff XWvSmbn apdns¨Sp¯v ASnhiw 1000 ]n.]n. Fw. hocyapff C³tUmÄ 3 - _yq«ndnIv BknUv emb\nbn 45 sk¡âv ap¡nh¨n«p \SWw. Hcp `mKw taÂa®pw Hcp `mKw aWepw Hcp `mKw Imenhfhpw tNÀ¶ an{inXw 20 sk.ao. \ofhpw 15 sk. ao. hoXnbpapff t]mfn¯o³ Ihdn \ndbv¡pI. \oÀhmÀ¨bv¡v Ihdn kpjnc§Ä CSWw. Cu an{inX¯n Hcp ap«v a®n\Snbnem¡n XWvSp \SWw. ]qhmfn sImWvSp \\bv¡Ww. 3-4 BgvN sImWvSvv XWvSp apf¨p XpS§pw. XW \ÂIWw.  
·         Xm§pImepIÄ
        IpcpapfIv \Sp¶Xn\v Hcp hÀjw ap³]p Xs¶ Xm§pImepIÄ X¿mdm¡Ww. apcn¡v, IfnªnÂ, a«n, Bgm´, ioas¡m¶, th¸v F¶nh Xm§n\p \¶v. IqSmsX sX§pw IapIpw Hs¡ IpcpapfIp ]SÀ¯m³ DNnXamb Xm§pac§fmWv.  
·         XncphmXnc Rmäpthe
        IpcpapfIp \Sm³ Gähpw tbmPn¨ kabw Pq¬  Ahkm\w apX Pqembv BZy]IpXn hscbpff XncphmXnc Rmäpthe¡meamWv. Cu kab¯v hffn apdn¨p \«m ag Xocpw ap¼v thcp]nSn¨p In«pw.  
·         \SoÂ
       50 sk.ao: \ofhpw hoXnbpw XmgvNbpapff IpgnbnemWv IpcpapfIv \Sp¶Xv. Xm§pImen \n¶v 30 sk. ao. AIe¯nembncn¡Ww Ipgn FSpt¡WvSXv. sX§v, IapIv apXemb hr£§fn  ]SÀ¯pt¼mÄ Chbn \n¶v 1- 2 aoäÀ AIe¯n thWw Ipgn FSp¡m³. Ipgnbn ssPhhfhpw taÂa®pw tNÀ¯p aqSnbn«v, \Sphnembn IpcpapfIp \SWw.  
·         hf{]tbmKw
       ImehÀjmcw`¯n sNSnIÄ¡p Npäpw 50 - 75 sk.ao. hymkmÀ[¯nepw 10-15 sk. ao. Bg¯nepw XSsaSp¯v sNSn H¶n\v 10 Intem ssPhhfw  C«v a®n«p aqSpI. G{]nÂþ tabn ]pXpag In«n¯pS§pt¼mÄ hffnsbm¶n\v 500 {Kmw Ip½mbw tNÀ¯psImSp¡Ww.
        apfIp hffn\«v aq¶mw sImÃw apX icnbmb hf{]tbmKw XpS§Ww. 500 {Kmw AtamWnbw kÄt^äv, 222 {Kmw kq¸Àt^mkvt^äv, 235 {Kmw ayqdntbäv Hm^v s]m«mjv F¶ tXmXnemWv Hmtcm sImSn¡pw Hcp hÀjw \ÂtIWvSXv. IqSmsX sImSnsbm¶n\v 10 Intem NmWItam It¼mtÌm F¶nhbnsem¶pw \ÂIWw. hf§Ä cWvSp KUp¡fmbmWp \ÂtIWvSXv. tabv  - PqWn ag In«n¡gnªv BZyKUphpw BKÌv - sk]väw_dn _m¡nbpffXpw \«v Hcp hÀjw {]mbamb hffn¡v BsI hf¯nsâ 1/3 `mKhpw cWvSmw hÀjw 2/3 `mKhpw \ÂIWw.  
·         PetkN\w
        sNSn H¶n\v 100 enäÀ F¶ tXmXn 8-10 Znhk¯nsemcn¡Â \\¨p sImSp¡Ww. \hw_À - Unkw_À apX amÀ¨v - G{]n hsc \\ \nÀ_Ôw.  
·         hffn¯e sI«Â
       XWvSpIÄ hfÀ¶v \ofw h¨p XpS§pt¼mÄ, Ah Xm§pImepItfmSv tNÀ¯p  h¨v  sI«ns¡mSp¡Ww. t\cn«p shbn X«p¶ Øe¯v BZys¯ H¶p cWvSp hÀjw th\¡v sXt§metbm atäm sImWvSv ssXIÄ¡v XW \ÂIWw. th\ÂIme¯v XW \ÂIp¶Xp t]mse tXm«§fn hÀj Ime¯v XW hr£§fpsS I¼ptImXn XW \nb{´n¡pIbw thWw.
---------------------------------------
നടീല്‍ അകലം 7 മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ

 ജൈവവളം ചേര്‍ത്ത ഒരു കുഴിയില്‍ ഒരു തൈ വീതം നടാവുന്നതാണ്.  നട്ടതിന് ശേഷം വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് കൂട്ടിയിടുക.  ശുചീകരണ പ്രവര്‍ത്തനം നടത്തുക 3 വര്‍ഷം പ്രായമായ വള്ളികളുടെ  ചുവട്ടില്‍ നിന്നും 2 അടി വ്യസത്തില്‍ മണ്ണ് ഇളക്കി വളങ്ങള്‍ ചേര്‍ക്കണം.

രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
    ദ്രുതവാട്ടം(വള്ളി ചീയല്‍) - തോട്ടത്തില്‍ ട്രൈക്കോഡര്‍മാ വേപ്പിന്‍പിണ്ണാക്ക്, ചാണകം ജൈവ വളങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

--------------------------------------------------------------------------------------------------------